അര്‍ദ്ധരാത്രിയിലെ കുട

ജനിച്ചു വീണപ്പോള്‍
മനസ്സൊന്നും അറിഞ്ഞില്ല,
മരിച്ചു വീണപ്പോഴും
അതൊന്നും അറിഞ്ഞില്ല!

ജീവിച്ചിരുന്ന കാലമെല്ലാം
അഹങ്കരിക്കുവാനതു മറന്നില്ല,
അര്‍ദ്ധരാത്രികളിലെല്ലാമോ
കുട ചൂടാനും മറന്നില്ല!